ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മത്സ്യം. രുചിയും പോഷകമൂല്യവും ഒരുപോലെ നൽകുന്ന ഭക്ഷണമെന്ന നിലയിൽ മത്സ്യത്തിന് ഭക്ഷണശീലങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, അയോഡിൻ, സെലീനിയം തുടങ്ങിയ നിരവധി അവശ്യപോഷകങ്ങൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും മത്സ്യം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പോഷകഗുണങ്ങൾക്കൊപ്പം മികച്ച രുചിയും വൈവിധ്യമാർന്ന പാചകരീതികളും മത്സ്യത്തെ കൂടുതൽ ജനപ്രിയമാക്കുന്നു. വറുത്തും പൊരിച്ചും കറിയായും ഗ്രിൽ ചെയ്തും ആവിയിൽ വേവിച്ചുമെല്ലാം മത്സ്യം തയ്യാറാക്കാൻ കഴിയുന്നതിനാൽ എല്ലാ പ്രായക്കാരുടെയും ഭക്ഷണമേശയിൽ ഇത് സ്ഥിരസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും മത്സ്യവിഭവങ്ങൾക്ക് വലിയ ആരാധകവൃന്ദമുണ്ട്.
എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യവിഭവങ്ങൾ ഉപയോഗിക്കുന്നത് ആരാണെന്ന് ? ചിലർക്കെങ്കിലും പല ഊഹങ്ങളുണ്ടാവും. അധികം ഊഹിച്ച് പ്രയാസപ്പെടേണ്ട, നമ്മുടെ അയൽപക്കത്തുള്ള ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യം ഉപയോഗിക്കുന്ന രാജ്യം. ഉയർന്ന ജനസംഖ്യ ഇതിനുള്ള കാരണങ്ങളിലൊന്നാണ്.
എന്നാൽ, അത് മാത്രമല്ല. ചൈനക്കാരുടെ ഭക്ഷണസംസ്ക്കാരത്തിൽ മത്സ്യങ്ങൾക്ക് ഒരു പ്രധാനപങ്കുണ്ട്. പുരാതന കാലമുതൽക്ക് തന്നെ ചൈനീസ് ഭക്ഷണങ്ങളിൽ മത്സ്യം അവിഭാജ്യ ഘടകമാണ്. ഇത് തന്നെയാണ് ചൈനയെ മീൻ ഭ്രാന്തൻമാരുടെ നാടാക്കി മാറ്റിയത്. ചൈന ഏറ്റവും കൂടുതൽ മത്സ്യം കഴിക്കുക മാത്രമല്ല, അക്വാകൾച്ചറിലൂടെ വലിയ അളവിൽ മത്സ്യം ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം മത്സ്യകൃഷി വ്യാപകമായി നടപ്പിലാക്കുന്നത് മത്സ്യ ലഭ്യത എളുപ്പത്തിലാക്കാൻ സഹായിക്കുന്നു
മത്സ്യ ഉപയോഗത്തിൽ മൊത്തത്തിൽ ചൈനമുന്നിലാണെങ്കിലും ഒരാൾ ശരാശരി കഴിക്കുന്ന മത്സ്യത്തിന്റെ അളവ് നോക്കിയാൽ ജപ്പാനിൽ നിന്നുള്ളവരാണ് മുന്നിലെന്ന് കാണും. സുഷി ഉൾപ്പടെയുള്ള മീൻ വിഭവങ്ങൾ ജപ്പാൻകാരുടെ പ്രിയഭക്ഷണങ്ങളിലൊന്നാണ്.
യുകെ ബീച്ച് സന്ദർശിക്കാനെത്തിയ അമ്പതംഗ ബംഗ്ളാദേശി സംഘത്തിനാണ് ദാരുണ ദുരന്തം. ബുധനാഴ്ച വൈകുന്നേരം എസെക്സിലെ കോൾചെസ്റ്ററിനടുത്തുള്ള വെസ്റ്റ് മെർസിയയിൽ നടന്ന ഭീകരതയിൽ അകപ്പെട്ട സംഘത്തിലെ 40 കാരിയായ സെലീന റഹ്മാനും 15 കാരിയായ മകൾ സാമിയ റഹ്മാനും തിരയിൽ മുങ്ങി ജീവൻ നഷ്ടപ്പെട്ടു.
10 പേരുടെ സംഘമായി ഇവർ കടലിൽ കുളിക്കുമ്പോൾ സെലീനയുടെ അനന്തരവൻ 7 വയസ്സുകാരൻ കുട്ടി തിരയിൽപ്പെട്ട് മുങ്ങിത്താണു. ഈ കുട്ടിയെ രക്ഷിക്കാൻ സെലീനയും മകൾ സാമിയയും ശ്രമിക്കുന്നതിനിടെ കൂറ്റൻ തിര ആഞ്ഞടിക്കുകയും ഇവർ കടലിലേക്ക് ഒഴുകിപ്പോകുകയും ആയിരുന്നു.
ആസമയം ബീച്ചിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയ 7 വയസ്സുകാരൻ ഇപ്പോൾ കോമയിൽ ആശുപത്രിയിൽ ആണ്. ഒരു അവധിക്കാല പാർക്കിന് സമീപം ബീച്ചിലെ തിരയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച മകളോടൊപ്പം അമ്മയും മരിച്ചു.
മരണപ്പെട്ടത് ബംഗ്ലാദേശി രാഷ്ട്രീയക്കാരൻ
ഡോക്ടർ മൻസൂർ റഹ്മാന്റെ ഭാര്യയും മകളുമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ദുഃഖിതനായ പിതാവ് ബംഗ്ലാദേശി നാഷണലിസ്റ്റ് പാർട്ടിയുടെ യുകെ വിഭാഗത്തിന്റെ നേതാവും ബ്രിട്ടനിലെ ജുബോ ദാൽ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു.
കുടുംബത്തോടൊപ്പം ബീച്ചിലേക്ക് പോകുന്നതിനു മുമ്പ് തന്റെ മകൾ തന്നെ എങ്ങനെ സന്ദർശിച്ചിരുന്നുവെന്ന് ഡോ. റഹ്മാൻ ദുഖത്തോടെ ഓർമ്മിക്കുന്നു.
ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ, മൃതദേഹങ്ങൾ പൊതുദർശനത്തിനുവച്ച കിഴക്കൻ ലണ്ടനിലെ ബ്രിക്ക് ലെയ്ൻ ജമ്മെ മസ്ജിദ് പള്ളിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
Latest News
ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് മത്സ്യം. രുചിയും പോഷകമൂല്യവും ഒരുപോലെ നൽകുന്ന ഭക്ഷണമെന്ന നിലയിൽ മത്സ്യത്തിന് ഭക്ഷണശീലങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, അയോഡിൻ, സെലീനിയം തുടങ്ങിയ നിരവധി അവശ്യപോഷകങ്ങൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും മത്സ്യം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പോഷകഗുണങ്ങൾക്കൊപ്പം മികച്ച രുചിയും വൈവിധ്യമാർന്ന പാചകരീതികളും മത്സ്യത്തെ കൂടുതൽ ജനപ്രിയമാക്കുന്നു. വറുത്തും പൊരിച്ചും കറിയായും ഗ്രിൽ ചെയ്തും ആവിയിൽ വേവിച്ചുമെല്ലാം മത്സ്യം തയ്യാറാക്കാൻ കഴിയുന്നതിനാൽ എല്ലാ പ്രായക്കാരുടെയും ഭക്ഷണമേശയിൽ ഇത് സ്ഥിരസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും മത്സ്യവിഭവങ്ങൾക്ക് വലിയ ആരാധകവൃന്ദമുണ്ട്.
എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യവിഭവങ്ങൾ ഉപയോഗിക്കുന്നത് ആരാണെന്ന് ? ചിലർക്കെങ്കിലും പല ഊഹങ്ങളുണ്ടാവും. അധികം ഊഹിച്ച് പ്രയാസപ്പെടേണ്ട, നമ്മുടെ അയൽപക്കത്തുള്ള ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യം ഉപയോഗിക്കുന്ന രാജ്യം. ഉയർന്ന ജനസംഖ്യ ഇതിനുള്ള കാരണങ്ങളിലൊന്നാണ്.
എന്നാൽ, അത് മാത്രമല്ല. ചൈനക്കാരുടെ ഭക്ഷണസംസ്ക്കാരത്തിൽ മത്സ്യങ്ങൾക്ക് ഒരു പ്രധാനപങ്കുണ്ട്. പുരാതന കാലമുതൽക്ക് തന്നെ ചൈനീസ് ഭക്ഷണങ്ങളിൽ മത്സ്യം അവിഭാജ്യ ഘടകമാണ്. ഇത് തന്നെയാണ് ചൈനയെ മീൻ ഭ്രാന്തൻമാരുടെ നാടാക്കി മാറ്റിയത്. ചൈന ഏറ്റവും കൂടുതൽ മത്സ്യം കഴിക്കുക മാത്രമല്ല, അക്വാകൾച്ചറിലൂടെ വലിയ അളവിൽ മത്സ്യം ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തുടനീളം മത്സ്യകൃഷി വ്യാപകമായി നടപ്പിലാക്കുന്നത് മത്സ്യ ലഭ്യത എളുപ്പത്തിലാക്കാൻ സഹായിക്കുന്നു
മത്സ്യ ഉപയോഗത്തിൽ മൊത്തത്തിൽ ചൈനമുന്നിലാണെങ്കിലും ഒരാൾ ശരാശരി കഴിക്കുന്ന മത്സ്യത്തിന്റെ അളവ് നോക്കിയാൽ ജപ്പാനിൽ നിന്നുള്ളവരാണ് മുന്നിലെന്ന് കാണും. സുഷി ഉൾപ്പടെയുള്ള മീൻ വിഭവങ്ങൾ ജപ്പാൻകാരുടെ പ്രിയഭക്ഷണങ്ങളിലൊന്നാണ്.
ASSOCIATION
യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളി - 2026 ആഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപം റോഥർഹാം മാൻവേഴ്സ് തടാകത്തിൽ നടക്കുകയാണ്. ലോകപ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ ഏറ്റവും അഭിമാനമായ കേരളപൂരം വള്ളംകളിയും സാംസ്കാരിക പരിപാടികളും യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമ വേദിയാണ്. യുകെയിലെ മുൻനിര സൗത്ത് ഇന്ത്യൻ ഫാഷൻ ബ്രാൻഡായ തെരേസാസ് ലണ്ടനും യുകെ ഫാഷൻ ഷോ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നാമമായ മാണിക്കത്ത് ഇവൻ്റ്സും സംയുക്തമായി ആരംഭിക്കുന്ന പുതിയ സംരംഭമായ ഇസ ലണ്ടൻ (IZA London) ആണ് ഇവൻ്റ് സ്പോൺസറായി യുക്മ ദേശീയ സമിതി തിരഞ്ഞെടുത്തിരിക്കുന്നത്. ഇസ ലണ്ടൻ്റെ മാതൃ കമ്പനിയായ തെരേസാസ് ലണ്ടൻ കേരളപൂരം വള്ളംകളി - 2026ൻ്റെ മെഗാ സ്പോൺസറായിരിക്കും.
ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാരുടെ പ്രീമിയം എത്നിക് വസ്ത്രങ്ങൾ, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം ഡിസൈൻ സേവനങ്ങൾ എന്നിവയ്ക്കൊപ്പം, ഇസ ലണ്ടൻ സ്വന്തം കൈയ്യൊപ്പുമായി പ്രത്യേകം കളക്ഷനുകളും (IZA London Signature Collection) എന്ന പേരിൽ സ്വന്തമായുള്ള ഹൈ-എൻഡ് ഡിസൈനർ വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ശേഖരവും അവതരിപ്പിക്കുന്ന യുകെയിലെ പുതിയ മൾട്ടി-ഡിസൈനർ ഫാഷൻ ഡെസ്റ്റിനേഷനാണ്. വിവാഹം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങൾക്കും സമ്പൂർണ ഇവന്റ് സൊല്യൂഷനുകളും ഒരേ കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
വിവാഹങ്ങൾ കൂടുതൽ മനോഹരവും ആകർഷകവും ആശങ്കരഹിതവുമാക്കുന്നതിനായി, വ്യക്തിഗത സ്റ്റൈലിംഗ്, കസ്റ്റം വസ്ത്രങ്ങൾ, മേക്കപ്പ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, 4 i , ഇവന്റ് സ്റ്റൈലിംഗ് എന്നിവ ഉൾപ്പെടുന്ന Intimate Wedding സേവനങ്ങളും IZA London നൽകുന്നു. യുകെ മലയാളികളുടെ പുതുതലമുറയ്ക്ക് വിവാഹം, വിവാഹത്തിന് മുൻപുള്ള ചടങ്ങുകളായ എൻഗേജ്മെൻ്റ്, നിശ്ചയം, മധുരംവെപ്പ്, ഹൽദി, സംഗീത് തുടങ്ങിയവ ഉൾപ്പടെയുള്ള വിവിധങ്ങളായ ആഘോഷ പരിപാടികൾക്ക് അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ വിപുലമായ സിഗ്നേച്ചർ കളക്ഷൻ ശ്രേണിയിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അഭിരുചികൾക്ക് അനുസൃതമായി പ്രമുഖ ഫാഷൻ ഡിസൈനർമാർ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങൾ ഇസ ലണ്ടൻ്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ യുകെയിലെ വസ്ത്ര വ്യാപാര രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ തെരേസാസ് ലണ്ടൻ ഫാഷൻ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇസ ലണ്ടന്‍ തുടക്കം കുറിച്ചിരിക്കുന്നത് .
കാണികളിൽ ആവേശത്തിൻ്റെ തിരമാലകളുയർത്തുന്ന വള്ളംകളിയും മലയാളികളുടെ പ്രിയപ്പെട്ട കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും ആഗസ്റ്റ് 15 ശനിയാഴ്ച മാൻവേഴ്സ് തടാകക്കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.
യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്
അഡ്വ. എബി സെബാസ്റ്റ്യൻ - 07702862186
ജയകുമാർ നായർ - 07403223006
ഡിക്സ് ജോർജ്ജ് - 07403312250.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake,
Station Road,
Wath-Upon-Dearne,
Rotherham,
South Yorkshire.
S63 7DG.
ഹെറിഫോഡ്: ഇത്തവണ ഓണം ആഘോഷിയ്ക്കുവാന്‍ ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവര്‍ത്തകര്‍ വേറിട്ട വഴിയിലാണ്. നാല്പതിലേറെ കലാ പ്രവര്‍ത്തകരെ അണി നിരത്തി പ്രശസ്ത ഗാനരചയിതാവ് ജെയ്സണ്‍ ആറ്റുവാ രചിച്ചു നിരവധി സംഗീത സൃഷ്ടികള്‍ക്ക് ഈണവും നാദവും നല്കിയ പ്രശസ്ത ഗായകന് ജോണി ജോബി സംഗീതം നല്കി ആലപിച്ച ഓണം മ്യൂസിക് ആല്‍ബം ശ്രാവണ സുധ അണിയറയില്‍ ഒരുങ്ങുന്നു.
യുകെയുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത് ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് ആല്‍ബം ഒരുക്കുന്നത്. നാട്ടില്‍ നിന്നും ഉപ ജീവനം തേടി ഇവിടെയെത്തിയ പ്രവാസികള്‍ക്കു ഇങ്ങിനെയുള്ള സൃഷ്ടികള്‍ തികച്ചും മാനസിക സന്തോഷം നല്‍കുന്നതാണെന്നും ഇനിയും ഇങ്ങിനെയുള്ള കലാസൃഷ്ടികളുമായി കഴിവും താല്പര്യവുമുള്ള കലാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്‍പോട്ടു പോകുവാനാണ് ആഗ്രഹിയ്ക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും, ജയ്സണും അറിയിച്ചു. ആല്‍ബം ഓണത്തിന് പുറത്തിറങ്ങും.
മിഡ്ലാൻഡ്സ് : ജനകീയനും ജനപ്രിയനുമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി സംഗമവും വികാരനിർഭരമായ ഓർമ്മകളോടെ സമാപിച്ചു.
“നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടികൾ യു കെയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. വെള്ളിയാഴ്ച ബാൺസ്ലിയിൽ ആരംഭിച്ച അനുസ്മരണ ചടങ്ങുകൾ ബ്ലാക്പൂൾ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, കവൻട്രി, പ്രസ്റ്റൺ, എന്നിവിടങ്ങളിലൂടെ കടന്ന് ഞായറാഴ്ച ചെസ്റ്ററിൽ നടന്ന ചടങ്ങോടെ സമാപിച്ചു.
ജനങ്ങളുമായി നേരിട്ട് ഇടപഴകിയ ലളിത ജീവിതത്തിന്റെയും കരുതലോടെയുള്ള പൊതുപ്രവർത്തനത്തിന്റെയും പ്രതീകമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സേവനപാതയും ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ ചടങ്ങുകളിൽ അനുസ്മരിച്ചു.
ലിവർപൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ സമകാലികനും സുഹൃത്തുമായിരുന്ന തമ്പി ജോസും മുതിർന്ന മാധ്യമ പ്രവർത്തകൻ ടോം ജോസ് തടിയൻപാടും അനുസ്മരണ സന്ദേശങ്ങൾ നൽകി. വൈസ് പ്രസിഡന്റ് ജിറിൽ ജോർജ് സ്വാഗതവും റോയ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. പീറ്റർ പൈനാടത്ത്, ജിറിൽ ജോർജ്, ജോഷി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ബ്ലാക്പൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജിബിഷ് തങ്കച്ചൻ, ജനറൽ സെക്രട്ടറി സാജൻ തോമസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ്, ആൽവിൻ കുരുവിള, ജോസഫ് മാത്യു, ബിനോയ് ജോൺ എന്നിവർ നേതൃത്വം നൽകി.
ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജുവെൽ കുര്യാക്കോസ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അനുസ്മരണ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ജെസു സൈമൺ, ജനറൽ സെക്രട്ടറി സുജിത്, ട്രഷറർ ജോഷി അലക്സ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിബി കോശി, ജയിംസ്, റോബിൻ എന്നിവർ നേതൃത്വം നൽകി.
സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, യൂത്ത് വിംഗ് കോർഡിനേറ്റർ നികിത കോശി, എക്സിക്യൂട്ടീവ് അംഗം ഡയാന പോളി, വിമൻസ് കോർഡിനേറ്റർ അമ്പിളി പ്രദീഷ്, അഞ്ജലി, സുധീൻ, നിഖിൽ, ഡാനി, സായി എന്നിവർ നേതൃത്വം നൽകി.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്മൃതി സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ജോൺ പി, പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുള്ള ഐ ഓ സി കുടുംബാംഗം ജേക്കബ് ചെറിയാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇരുവരും അനുസ്മരണ സന്ദേശങ്ങൾ നൽകി. ഷൈജു കുര്യാക്കോസ്, ജോസഫിൻ, ജേക്കബ് ചെറിയാൻ, ജെയ്മി, ട്രീസ, അനെക്സ് എന്നിവർ നേതൃത്വം നൽകി.
ബാൺസ്ലി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രവർത്തകർ സ്മൃതിദീപം തെളിച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപാറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ്, വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി.
പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലയിൽ അധ്യക്ഷത വഹിച്ചു. ബിബിൻ കാലായിൽ, ജോർജി, റോമിയോ, അബിൻ ജോസഫ്, ബേസിൽ കുര്യാക്കോസ്, ജോമോൻ ജോയി, അനീഷ് എന്നിവർ നേതൃത്വം നൽകി.
ചെസ്റ്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സമാപന അനുസ്മരണ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഓൺലൈനായി പങ്കെടുത്ത് അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിനീഷ് കുളത്തിനാൽ, സുബിൻ കൊറ്റത്തിൽ, വിനോയ് വർഗീസ്, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.
ജനങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവും ലാളിത്യവും സേവന മനോഭാവവും കൊണ്ട് വേറിട്ടുനിന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ എന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുമെന്ന് വിവിധ അനുസ്മരണ യോഗങ്ങളിൽ അഭിപ്രായപ്പെട്ടു.
യൂറോപ്പ്: ജനസേവനത്തിന്റെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മഹത്തായ മാതൃകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് ഐ ഓ സി - യൂറോപ്പ് സംഘടിപ്പിച്ച “ഓർമ്മകളിൽ ഉമ്മൻ ചാണ്ടി” എന്ന അനുസ്മരണ പരിപാടി വികാരാർദ്രമായി നടന്നു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ (ZOOM) അനുസ്മരണ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന നിരവധി പേരും പങ്കെടുത്തു.
ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങ് ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കായി ജീവിതം സമർപ്പിച്ച ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ എന്നും ജനങ്ങൾക്ക് പ്രചോദനമായിരിക്കുമെന്ന് മന്ത്രി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പുത്രിയും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ ചടങ്ങിൽ പങ്കെടുത്ത് പിതാവിന്റെ ജനസേവന പാരമ്പര്യവും ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും അനുസ്മരിച്ചു.
ഐ ഓ സി - യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനറും ഐ ഓ സി ജർമ്മനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കോർഡിനേറ്ററും ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ റോമി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തി.
ഐ ഓ സി വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐ ഓ സി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, ഐ ഓ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഐ ഓ സി അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റർ മാത്യു, ഐ ഓ സി സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ പ്രസിഡന്റ് ടോമി തോണ്ടംകുഴി, ഐ ഓ സി (യു കെ) - കേരള ചാപ്റ്റർ പ്രസിഡന്റുമാരായ സുജു കെ ഡാനിയേൽ, ഷൈനു ക്ലെയർ മാത്യൂസ്, ഐ ഓ സി അയർലണ്ട് കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ തുടങ്ങി ഐ ഓ സി നേതാക്കൻമാർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ചടങ്ങിൽ പങ്കെടുത്തവർക്കിടയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന പൊതുവികാരവും ശക്തമായി ഉയർന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഉമ്മൻ ചാണ്ടി നൽകിയ ദീർഘവീക്ഷണപരമായ നേതൃത്വവും നിർണായക ഇടപെടലുകളും പരിഗണിച്ച്, അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് അർഹമായ ആദരസൂചകമായി തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വിവിധ വക്താക്കൾ അഭിപ്രായപ്പെട്ടു.
ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി, രാഷ്ട്രീയത്തിന് മാനുഷിക മുഖം നൽകിയ അപൂർവ ജനനായകന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഐ ഓ സി - യൂറോപ്പിന്റെ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സമാപിച്ചത്.
SPIRITUAL
ഗില്‍ഫോര്‍ഡ് : ചര്‍ച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്റെ 19- മത് വാര്‍ഷിക കോണ്‍ഫറന്‍സ് ജൂലൈ 24, 25, 26 തീയതികളില്‍ ഗില്‍ഡ്ഫോര്‍ഡില്‍ നടക്കും. ഇമ്മാനുവേല്‍ ചര്‍ച്ച് ഓഫ് ഗോഡ്, ടോള്‍വര്‍ത്ത് സഭയുടെ നേതൃത്വത്തില്‍ Christ's College, Larch Avenue, Guildford, GU1 1JY എന്ന വിലാസത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്
''THE PREPARED BRIDE' - 'ഒരുക്കപ്പെട്ട മണവാട്ടി'' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യവിഷയം. എഫെസ്യര്‍ 5:26-27 വാക്യങ്ങളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.ചര്‍ച്ച് ഓഫ് ഗോഡ് യു.കെ & യൂറോപ്പ് മലയാളം സെക്ഷന്‍ ഡയറക്ടര്‍ റെവ. ഡോ. ജോ കുര്യന് (UKCCM- Director) പ്രാര്‍ത്ഥിച്ച് സമര്‍പ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പ്രശസ്ത സുവിശേഷകനായ റെവ. എബി ഐരൂര്‍ (കേരള) മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പാസ്റ്റര്‍ റ്റിജു തോമസ്, പാസ്റ്റര്‍ ബ്ലെസ്സന്‍ മാത്യു എന്നിവര്‍ ദൈവവചന ക്ലാസുകള്‍ നയിക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30-ന് പൊതുയോഗത്തോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. ശനിയാഴ്ച രാവിലെ 9.30-നും, ഉച്ചയ്ക്ക് 2 മണിക്കും, വൈകിട്ട് 5.30-നും പൊതുയോഗങ്ങള്‍ നടക്കും. വിവിധ സെഷനുകളിലായി യുവജന സമ്മേളനം, സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷന്, സഹോദരി സമ്മേളനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്
2025-ലെ സണ്‍ഡേ സ്കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. ഞായറാഴ്ച രാവിലെ 9.30-ന് നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്നു ദിവസത്തെ ആത്മീയ സമ്മേളനം സമാപിക്കും.കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റര്‍ തോമസ് ജോര്‍ജ് - അസിസ്റ്റന്റ് ഡയറക്ടര്‍ & കോണ്‍ഫറന്‍സ് കണ്‍വീനര്‍; പാസ്റ്റര്‍ ബിജു ചെറിയാന് - സെക്രട്ടറി; ബ്രദര്‍ മാമന് ജോര്‍ജ് - ട്രഷറര്‍; പാസ്റ്റര്‍ ജോസ്മോന് പൗലോസ് - കോണ്‍ഫറന്‍സ് സെക്രട്ടറി; പാസ്റ്റര്‍ റിജോയ് സ്റ്റീഫന്‍ - പബ്ലിസിറ്റി ആന്‍ഡ് മീഡിയ; പാസ്റ്റര്‍ വില്‍സണ്‍ മാത്യു, പാസ്റ്റര്‍ സന്തോഷ് കുമാര്‍ - പ്രയര്‍ കോര്‍ഡിനേറ്റര്‍മാര്‍; പാസ്റ്റര്‍ ബ്ലെസ്സണ്‍ തോമസ് - യൂത്ത് കോര്‍ഡിനേറ്റര്‍; ബ്രദര്‍ ബിനു യോഹന്നാന് - സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍; സിസ്റ്റര്‍ സിമോണി കുര്യന് - ലേഡീസ് മിനിസ്ട്രി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നും അയര്‍ലന്‍ഡില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമായി നിരവധി ശുശ്രൂഷകരും വിശ്വാസികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ആത്മീയ നവീകരണത്തിനും ദൈവവചന പഠനത്തിനും കൂട്ടായ ആരാധനയ്ക്കും വേദിയാകുന്ന ഈ മഹാസമ്മേളനത്തിലേക്ക് എല്ലാ ദൈവജനങ്ങളെയും സംഘാടകര്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. കോണ്‍ഫറന്‍സിന്റെ അനുഗ്രഹകരവും വിജയകരവുമായ നടത്തിപ്പിനായി ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ഥിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ ബിജു ചെറിയാന്: 07411 539877
പാസ്റ്റര്‍ തോമസ് ജോര്‍ജ്: 07943 866456
ഡെര്‍ബി: മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം (MCYM) യുകെ സെന്‍ട്രല്‍ സമിതി സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഡേ - ചാമ്പ്ഡേ 2026 ജൂലൈ 25-ന് ഡെര്‍ബിയില്‍ നടക്കും.ജൂലൈ 25-ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പ്രാര്‍ത്ഥനയ്ക്കും ഉദ്ഘാടനച്ചടങ്ങിനും ശേഷം എംസിവൈഎം പതാക ഉയര്‍ത്തുന്നതോടെ സ്പോര്‍ട്സ് ഡേയ്ക്ക് ഔപചാരിക തുടക്കമാകും. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും ഔദ്യോഗിക സമാപനച്ചടങ്ങുകളും സമാപന പ്രാര്‍ത്ഥനയും നടക്കും. ഇതോടെ ചാമ്പ്ഡേ 2026 സമാപിക്കും.യുവജനങ്ങളുടെ വിശ്വാസജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിനും വിവിധ മിഷനുകളിലെയും യൂണിറ്റുകളിലെയും യുവജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സ്പോര്‍ട്സ് ഡേ അവസരമൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാത്സിങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ളണ്ടിലെ നസ്രത്തിൽ സംഘടിപ്പിച്ച തീർത്ഥാടനം ഭക്തിസാന്ദ്രവും, മരിയഭക്തി പ്രഘോഷണവുമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട വാത്സിങ്ഹാം തീർത്ഥാടനത്തിന്റെ പത്താം വാർഷികത്തിൽ, പുണ്യ സന്നിധിയിൽ ഒഴുകിയെത്തിയ ആയിരങ്ങളായ മാതൃഭക്തർ തീർത്ത ജനസാഗരം, മനം നിറയെ മാതൃസ്നേഹം പുൽകിയാണ് തിരിച്ചു പോയത്. പ്രതികൂല കാലാവസ്ഥയെ പ്രാർത്ഥനയിലും മാതൃ സംരക്ഷണത്തിലും പ്രസന്നമാക്കിയ അത്ഭുത അടയാളങ്ങൾക്കും വാത്സിങ്ഹാം സാക്ഷിയായി.
തീർത്ഥാടന തിരുക്കർമ്മൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ സപ്രാ പ്രാർത്ഥനയോടെ ആരംഭമായി. തുടർന്ന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു നടത്തിയ ആരാധനയിലും അഭിവന്ദ്യ പിതാവ് നേതൃത്വം നൽകി. ആരാധനക്ക് ശേഷം രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ്, റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ മരിയൻ സന്ദേശം മാതൃഭക്തി പ്രഘോഷണവും വിശ്വാസദീപ്തവുമായി. തിരുന്നാൾ കൊടിയേറ്റത്തിനു ശേഷം പ്രസുദേന്തിവാഴ്ച നടന്നു.
രൂപതയുടെ നാനാ ഭാഗത്തു നിന്നും ഒഴുകിയെത്തിയ വൻ ജനാവലി തങ്ങളുടെ മിഷൻ ബാനറുകളുടെ പിന്നിൽ അണിനിരന്ന്, മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും, അകമ്പടിയോടെ വിശുദ്ധരുടെ രൂപങ്ങളുമേന്തി ഭക്ത്യാദരപൂർവ്വം തിരുന്നാൾ പ്രദക്ഷിണം നടത്തി. ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ വിശ്വാസ പാരമ്പര്യങ്ങളുടെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു. പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും രണ്ടു മൈലോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര തീർത്ഥാടകരാണ് അനുഗ്രഹങ്ങളുടെ പറുദീസയിൽ ഈ വർഷം എത്തിച്ചേർന്നത്. പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വാത്സിങ്ങ്ഹാം മാതാവിന്റെ തിരുസ്വരൂപവുമേന്തി ആതിഥേയരായ കേംബ്രിഡ്ജ് റീജൻ സീറോമലബാർ സംഘവും, അതിന്റെ പിന്നിൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുകൊണ്ട് അഭിവന്ദ്യ പിതാവും വൈദികരും പങ്കുചേർന്നു.
വാത്സിങ്ങാമിലെ കത്തോലിക്കാ നാഷണൽ തീർത്ഥാടന ബസിലിക്കയുടെ റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിംഗ് ഏവർക്കും ഹൃദ്യമായ സ്വാഗതമരുളി. പൗരോഹിത്യ ജൂബിലിയുടെ നിറവിലായിരുന്ന റെക്ടർ മോൺസിഞ്ഞോർ റോബെർട്ട് ബില്ലിങ്ങിന് ബൊക്കെ നൽകിയും, ഷാൾ അണിയിച്ചും അഭിവന്ദ്യ പിതാവ് സനേഹോഷ്മളമായ ആശംസയും അനുമോദാനവും നേരുകയായിരുന്നു.
ആഷ്ഫോർഡ് വി. സൈമൺ സ്റ്റോക്ക് കത്തോലിക്കാ ചർച്ച് വികാരിയും, എപ്പാർക്കി വിമൻസ്ഫോറം , ചർച്ച് കൊയർ എന്നിവയുടെ ചെയർമാനുമായ ഫാ. ജോസ് അഞ്ചനാനിയിൽ അച്ചന്റെ ജന്മദിനത്തിൽ, ബൊക്കെ നൽകികൊണ്ടു സ്രാമ്പിക്കൽ പിതാവ് ആശംസകൾ നേർന്നു.
പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ.ആൻറണി ചുണ്ടെലിക്കാട്ട് രൂപതക്കുവേണ്ടി വാത്സിങ്ങാമിലെ ബസിലിക്കയുടെ റെക്ടർ അടക്കം വൈദികർക്കും വോളണ്ടിയേഴ്സിനും തീർത്ഥാടകർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
ഉച്ചകഴിഞ്ഞു ഒന്നേമുക്കാലോടെ ആരംഭിച്ച ആഘോഷപൂർവ്വമായ പരിശുദ്ധ തിരുന്നാൾ കുർബ്ബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസുവ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ.ജോ മാത്യു, വാത്സിങ്ങ്ഹാം തീർത്ഥാടന കമ്മിറ്റി കോർഡിനേറ്റർ ഫാ ജിനു മുണ്ടുനടക്കൽ അടക്കം രൂപതയിലെ നാല്പതോളം വൈദികർ സഹകാർമ്മികരായി അർപ്പിച്ച ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി പുണ്യ സന്നിധേയത്തിൽ ആത്മീയ വിരുന്നും, അനുഗ്രഹദായകവുമായി.
ആഘോഷമായ തിരുന്നാൾ പരിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വാൽസിംഗ്ഹാം പിൽഗ്രിമേജ് തിരുന്നാൾ കമ്മിറ്റി കോർഡിനേറ്ററും , സീറോമലബാർ ഇടവക വികാരിയുമായ ഫാ. ജിനു മുണ്ടുനടക്കൽ ഏവർക്കും ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാർ രൂപത യുടെ വാൽസിംഗ്ഹാം തീർത്ഥാടനം ഏറ്റവും വിജയപ്രദവും, അനുഗ്രഹദായകവും, സുഗമമായും നടത്തുന്നതിൽ നേതൃത്വം വഹിച്ച ഫാ. ജിനു മുണ്ടുനടക്കലിനെയും, കേംബ്രിഡ്ജ് റീജൻ സീറോമലബാർ ടീമിനെയും അഭിവന്ദ്യ പിതാവ് പ്രത്യേകം പ്രശംസിക്കുകയും, നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.
ബിജു കൊച്ചുതെള്ളിയുടെ നേതൃത്വത്തിൽ തിരുന്നാൾ ഗായകസംഘം നടത്തിയ ഗാനശുശ്രുഷ ആത്മീയവും സ്വർഗ്ഗീയവുമായ അനുഭൂതി പകർന്നു. പരിശുദ്ധ അമ്മയെ വണങ്ങി പ്രാർത്ഥനകൾ സമർപ്പിച്ചും, നേർച്ചകാഴ്ച്ചകൾ സ്വീകരിച്ചും, മാതൃസ്നേഹം ആവോളം നുകർന്നതിനും ശേഷമാണ് വിശ്വാസികൾ സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.
SPECIAL REPORT
ഒരു സെല്‍ഫി വീഡിയോ ഉപയോഗിച്ച് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാം എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ട് അല്ലേ?. പാസ്വേഡ് മറന്നുപോയാല്‍ സെല്‍ഫി വീഡിയോ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്ന പുതിയ സൈന്‍-ഇന്‍, റിക്കവറി ഓപ്ഷന് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. മറ്റ് രീതികളിലൂടെ അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സെല്‍ഫി വീഡിയോയിലൂടെ അത് ആക്സസ് ചെയ്യാന്‍ കഴിയും. ഇതിനുപുറമെ മറ്റ് നിരവധി ഗൂഗിള്‍ സവിശേഷതകളും സേവനങ്ങളും ആക്സസ് ചെയ്യാനും ഇത് ഉപയോഗിക്കാം. ഈ സവിശേഷത എല്ലായിടത്തും എല്ലാ ഉപകരണങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടില്ല.
പാസ്കീകള്‍ക്കും Recovery contacts നുമൊപ്പം ഈ പുതിയ സവിശേഷത ഒരു അധിക റിക്കവറി ഓപ്ഷനായി പ്രവര്‍ത്തിക്കുമെന്ന് Google വ്യക്തമാക്കിയിട്ടുണ്ട്. ഇത് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ Google അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കണം.സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ സെല്‍ഫി വീഡിയോകള്‍ ചേര്‍ക്കാന്‍ കഴിയില്ല.
ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടില്ല. അതിനാല്‍ ആദ്യം യോഗ്യത പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബ്രൗസറില്‍ g.co/signin-selfie എന്ന് ടൈപ്പ് ചെയ്ത് ഈ ഓപ്ഷന് നിങ്ങളുടെ ഉപകരണത്തില്‍ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഫീച്ചര്‍ ലഭ്യമാണെങ്കില്‍ ഒരു ഷോര്‍ട്ട് ഫേസ് വീഡിയോ എടുക്കാനുള്ള ഓപ്ഷന് കാണാന്‍ കഴിയും.
ഈ ഫീച്ചറില്‍ ചേരാനായി സെല്‍ഫി വീഡിയോ സെറ്റപ്പ് പേജ് തുറന്ന് ഗൂഗിളിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക. ഈ പ്രക്രിയ ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലെല്ലാം, ക്യാമറയിലേക്ക് നോക്കുന്നത് തുടരുക. നിര്‍ദ്ദേശിച്ച പ്രകാരം തല ചലിപ്പിക്കുക. ക്യാമറ നിങ്ങളുടെ മുഖം ഒന്നിലധികം കോണുകളില്‍ നിന്ന് പകര്‍ത്തും. തുടര്‍ന്ന് സെല്‍ഫി വീഡിയോ ഗൂഗിള്‍ അക്കൗണ്ടില്‍ സുരക്ഷിതമായി സംരക്ഷിക്കപ്പെടും.
ഒരാളുടെ ഉപകരണത്തില്‍ നിന്ന് അയാളുടെ Google അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെങ്കിലോ പാസ്വേഡ് മറന്നുപോയെങ്കിലോ അക്കൗണ്ട് വീണ്ടെടുക്കുന്നതിന് Google നിങ്ങള്‍ക്ക് സെല്‍ഫി വേരിഫിക്കേഷന് ഓപ്ഷന് നല്‍കും. തുടര്‍ന്ന് ഒരു പുതിയ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ ആവശ്യപ്പെടും. Google ആ റെക്കോര്‍ഡിംഗിനെ സേവ് ചെയ്ത വീഡിയോയുമായി താരതമ്യം ചെയ്യുകയും വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ച ശേഷം അക്കൗണ്ടിലേക്ക് ആക്സസ് അനുവദിക്കുകയും ചെയ്യും.
ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ ഈ വീഡിയോ സൂക്ഷിച്ചുവയ്ക്കൂ എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷിക്കുന്ന സമയത്ത് ഇത് പൂര്‍ണ്ണമായും എന്‍ക്രിപ്റ്റ് ചെയ്യപ്പെടും. കൂടാതെ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാനും കഴിയും. സ്പൂഫിംഗ് തടയുന്നതിനായി നിരവധി സുരക്ഷാ പരിശോധനകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
CINEMA
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജന നായകന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് വിജയ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രം റിലീസാകുമ്പോള്‍ വിജയ് മുഖ്യമന്ത്രിയാണെന്നത് രസകരമായ വസ്തുതയാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ചേര്‍ത്തുവച്ചൊരുക്കിയ ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയാണ്.
അതേസമയം ചിത്രത്തിലെ താരങ്ങളുടെ പ്രതിഫല കണക്കും പുറത്തു വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ്ക്ക് 220 കോടി മുതല്‍ 275 കോടി രൂപ വരെയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്തന്. ചിത്രത്തിലെ നായികാ പൂജ ഹെഗ്ഡെയ്ക്ക് 6 കോടിയാണ് ലഭിച്ചിരിക്കുന്നത്. പ്രധാന വില്ലനായി അഭിനയിക്കുന്ന ബോബി ഡിയോളിന് 5 കോടി മുതല്‍ 10 കോടി വരെയും പ്രകാശ് രാജിന് 5 കോടി രൂപയും പ്രതിഫലമായി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്ത പ്രിയാമണിക്ക് 3 കോടി രൂപയും ഗൗതം വാസുദേവ് മേനോന് 3 കോടിയും നരേന് 2.5 കോടിയും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ചിത്രത്തില്‍ വിജയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയ മലയാളി താരം മമിത ബൈജുവിന് 60 ലക്ഷം മുതല്‍ 2 കോടി രൂപ വരെ ആണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ ഏറ്റവും കയ്യടി നേടിയ രംഗങ്ങള്‍ വിജയ്-മമിത കോമ്പോയില്‍ നിന്നുള്ളതാണെന്നതും ശ്രദ്ധേയമാണ്.
എച്ച് വിനോദ് ആണ് സിനിമയുടെ സംവിധാനം. വിനോദിന് 25 കോടിയും സംഗീത സംവിധായകന് അനിരുദ്ധിന് 13 കോടിയും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആദ്യ ദിവസം ജന നായകന് നേടിയത് 78.27 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നും നേടിയത് 41 കോടിയാണെന്നും അതില്‍ തമിഴ് പതിപ്പ് നേടിയത് 36.50 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപ്പണിങ് ഡെ കളക്ഷനില്‍ ലിയോ, ബീസ്റ്റ്, ഗോട്ട് എന്നീ വിജയ് ചിത്രങ്ങള്‍ക്ക് പിന്നിലാണ് ജന നായകന്റെ സ്ഥാനം.
സേതുമാധവനും അച്യുതന് നായരുമായി മോഹന്‍ലാല്‍- തിലകന് ഓണ്‍സ്ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമയാണ് കിരീടം. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്. വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു.
കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിനെക്കുറിച്ച് സിനിമയുടെ ആദ്യ ഭാഗത്തിന്റെ നിർമാതാക്കളിൽ ഒരാളായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തിലകന്റെ കഥാപാത്രത്തെ ദുർബലമക്കൈയത്തിൽ വിഷമം തോന്നിയിരുന്നുവെന്നും മോഹൻലാലയനെ കൊല്ലേണ്ടിയിരുന്നില്ല എന്ന അഭിപ്രായം തനിക്ക് ഉണ്ടെന്നും ദിനേശ് പണിക്കർ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കിരീടം’ എന്ന സിനിമ കൊണ്ടാണ് ഞങ്ങൾ എല്ലാവരും അറിയപ്പെടുന്നത്. ‘കിരീടത്തിന്റെ’ രണ്ടാം ഭാഗം ചെങ്കോൽ എടുക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ണി എന്നെ വിവരം അറിയിച്ചു. അപ്പോൾ ഞാൻ ഒരു വിയോജിപ്പ് പങ്കുവെച്ചു. കിരീടത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന എന്നെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കണമെന്നായിരുന്നു അത്. ഞാൻ പണം ആവശ്യപ്പെട്ടതല്ല, കുറഞ്ഞപക്ഷം ഒരു ‘താങ്ക്സ് കാർഡെ’ങ്കിലും വെക്കണം എന്നാണ് പറഞ്ഞത്. പക്ഷേ അത് എനിക്ക് ലഭിച്ചില്ല. അതിന്റെ പേരിൽ അന്ന് ഞാൻ ചെറിയൊരു ഉടക്ക് ഇടുകയും ചെയ്തിരുന്നു പുള്ളിയോട്. എങ്കിലും ‘ചെങ്കോൽ’ വിജയമായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുകയാണുണ്ടായത്.
ആദ്യ ദിനം തന്നെ ഞാനും കുടുംബവും പോയി ചിത്രം കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും, ‘കിരീടത്തി’ന്റെ തിരക്കഥയിലുണ്ടായിരുന്ന ആ ഒരു പോസിറ്റീവ് എനർജി ‘ചെങ്കോലിൽ’ എവിടെയോ നഷ്ടപ്പെട്ടതായി തോന്നി. കിരീടത്തിൽ ഒരു കുറ്റം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നു. എന്നാൽ ചെങ്കോലിൽ കുറ്റങ്ങൾ പറയാൻ ഒരുപാടുണ്ട് എന്നാണ് പൊതുജനാഭിപ്രായം. ഒന്നാം ഭാഗത്തിൽ ഭയാനകമായ പ്രതിസന്ധികളെയും കുടുംബപ്രശ്നങ്ങളെയും കരുത്തോടെ നേരിട്ട ‘തിലകൻ ചേട്ടന്റെ’ കഥാപാത്രം, രണ്ടാം ഭാഗത്തിലെത്തിയപ്പോൾ വളരെ ദുർബലനായിപ്പോയി. അത് വളരെ മോശമായിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രം മുഴുവനായി കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും, ഇപ്പോഴും ആലോചിക്കുമ്പോൾ മോഹൻലാലിന്റെ കഥാപാത്രത്തെ ഒടുവിൽ കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നും. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, ഉണ്ണിയ്ക്ക് വേണമെങ്കിൽ അതിന്റെ മൂന്നാം ഭാഗം കൂടി എടുക്കാമായിരുന്നു’, ദിനേശ് പണിക്കർ പറയുന്നു.
പേളി മാണിയ്ക്ക് മറുപടിയുമായി സംവിധായകന് സിബി മലയിലിന്റെ മകന്. വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ വിമര്‍ശിച്ച് സിബി മലയിലിന്റെ മകന് ജോ സിബി മലയില്‍ എത്തിയിരുന്നു. പിന്നാലെ പേളിയും പ്രതികരിച്ചിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പേളിയുടെ പ്രതികരണം. തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിക്കുകയായിരുന്നു ജോ.
വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ജീവനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും അതിനാല്‍ പരുക്കേല്ക്കാതിരിക്കണമെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമാണ് പേളി പറഞ്ഞത്. പേളിയുടെ പ്രതികരണത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് നിരവധി പേര് കമന്റിലെത്തി. ഇക്കൂട്ടത്തില്‍ ജോ സിബി മലയിലും ഉണ്ടായിരുന്നു.
ഷെയിം ഓണ്‍ യു എന്നായിരുന്നു ജോയുടെ കമന്റ്. പിന്നീട് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയും ജോ പേളിയുടെ നിലപാടിനെ ചോദ്യം ചെയ്തു. പിന്നീടാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പേളി മറുപടി നല്‍കിയത്. മറുപടിക്കുറിപ്പില്‍ തനിക്കെതിരെ രംഗത്ത് വന്നൊരു പരാജയപ്പെട്ട സംവിധായകനെക്കുറിച്ച് പേളി പരാമര്‍ശിക്കുന്നുണ്ട്. പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട ഈ സ്റ്റോറി പങ്കുവച്ചു കൊണ്ടായിരുന്നു ജോയുടെ മറുപടി.
''ഹേയ് മമ്മ ബെയര്‍, ആ പരാജയപ്പെട്ട സംവിധായകന് എന്റെ അച്ഛനാണ്. ആരേയാണ് നേരിടുന്നതെന്ന് മുമ്പേ പരിശോധിക്കണം. എഴ് സ്ലൈഡുകള്‍ വായിക്കാന്‍ മാത്രം മടിയാണോ നിങ്ങള്‍ക്ക്? 5.7 മില്യണ്‍ ഫോളോവേഴ്സ് നിങ്ങളുടെ പാതി വെന്ത ഡിപ്ലോമസി വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങള്‍ക്ക് ഏഴ് സ്ലൈഡ് അധികമാണോ? നിങ്ങളിത് വ്യക്തിപരമാക്കിയതിനാല്, ഗെയിം ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകന് നട്ടെല്ലില്ലാത്ത മകനെയല്ല വളര്‍ത്തിയത്. നിങ്ങളുടെ അച്ഛനൊരു ഭീരുവിനെ വളര്‍ത്തിയത് പോലെയല്ല. അദ്ദേഹത്തിന്റെ പേര് സിബി മലയില്‍ എന്നാണ്. ചെല്ല്, ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ'' എന്നാണ് ജോ സിബി മലയില്‍ പറഞ്ഞത്.
''തെറ്റായ കാഴ്ചപ്പാട് ചൂണ്ടിക്കാണിക്കുന്നത് കൊടിയ പാതകമാണെന്ന് തോന്നുന്നു. ഭയമില്ലാത്തൊരാളെ നിങ്ങള്‍ക്ക് അവഹേളിക്കാനാകില്ല. അത് മറ്റൊരു ദിവസത്തെ പാഠമാക്കാം. ഞാനൊരു തെറ്റ് ചൂണ്ടിക്കാണിച്ചതാണ്. ഇത് എന്റെ ജീവിതമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറല്ല. അവരെ ഫോളോ ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം. അവര്‍ക്കെതിരായ യാതൊരു വിധ വ്യക്തിപരമായ ആക്രമണങ്ങളും ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശം. പക്ഷെ വിവരക്കേട് വിവരക്കേടാണെന്ന് പറയുന്നത് ആളുകളെ ട്രിഗര്‍ ചെയ്യുമെങ്കില്‍ അതായിക്കോട്ടെ'' എന്നും ജോ മറ്റൊരു സ്റ്റോറിയിലൂടെ പറഞ്ഞു.
കൂടുതലൊന്നും പറയാനില്ല. ശുഭ രാത്രി. നമ്മുടെ പിന്തുണ വേണ്ടവര്ക്കൊപ്പം ശക്തമായി നില്ക്കുക. എന്ത് തന്നെ സംഭവിച്ചാലും. സ്വന്തമെന്നത് പോലെ സ്നേഹിക്കുക. പ്രളയ കാലത്തും പാന്‍ഡെമിക്കിന്റെ സമയത്തും നമ്മള് ഒരുമിച്ച് നിന്നതാണ്. നമ്മുടെ മക്കള്‍ക്ക് വേണ്ടിയും അത് ആവര്‍ത്തിക്കാം. ജയ് ഹിന്ദ്. വ്യക്തിഗതി അതിക്രമങ്ങള്‍ നിയമപരമായി കൈകാര്യം ചെയ്യുന്നതായിരിക്കും എന്നും ജോ സിബി മലയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
NAMMUDE NAADU
പിതാവിനെ സഹായിക്കാന്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം നടത്തുന്ന മൂന്നാം ക്ലാസുകാരിയായ ശരണ്യയ്ക്കും ചേച്ചി ഗൗരിക്കും സഹായഹസ്തവുമായി ബോചെ. ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മണ്ണഞ്ചേരി പൊന്നാട് സ്വദേശിയായ ഗവേഷും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും മാത്രമടങ്ങുന്ന കുടുംബത്തിന്റെ വീടെന്ന സ്വപ്നമാണ് ബോചെ യാഥാര്‍ത്ഥ്യമാക്കിയത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥയില്‍ കഴിഞ്ഞ കുടുംബത്തിന്റെ വിവരമറിഞ്ഞ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന പതിനേഴ് ലക്ഷം രൂപ നല്കി കടബാധ്യതയില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. കെ.സി വേണുഗോപാല്‍ എം.പി. യുടെ ഇടപെടലിനെ തുടര്‍ന്നാണ് ഗവേഷിന്റെ വായ്പ എഴുതിത്തള്ളിയതും വീട് യാഥാര്‍ത്ഥ്യമായതും.
പിതാവിനെ സഹായിക്കാന്‍ മകള്‍ ഗൗരി ബള്‍ബ് നിര്‍മാണം തുടങ്ങിയത് വാര്‍ത്തയായിരുന്നു. സ്കൂള്‍ സമയത്തിന് ശേഷമാണ് ഓരോ ദിവസവും കുട്ടികള്‍ ബള്‍ബ് നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കും സമയം കണ്ടെത്തുന്നത്. ഈ കുട്ടികള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഗൃഹപ്രവേശന ചടങ്ങില്‍ സംസാരിക്കവെ ബോചെ പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ തുടര്‍ന്നും സഹായങ്ങള്‍ നല്‍കുമെന്ന് ബോചെ കൂട്ടിച്ചേര്‍ത്തു.
കരിങ്കടലിൽ റഷ്യൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടു. എം വി ഒമോർഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലൈ 18 നാണ് ആക്രമണം ഉണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന്, റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുകയും ബാധിക്കപ്പെട്ട കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ളതും നിരപരാധികളായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നാവിഗേഷൻ സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും വർദ്ധിച്ചുവരുന്ന ഭീഷണികൾ നേരിടേണ്ടിവരുന്നത് ഗൗരവകരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സമുദ്രയാത്രയുടെ സുരക്ഷയും ആഗോള വാണിജ്യത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഇന്ത്യ ആവശ്യപ്പെട്ടു.
Channels
നടന് ബിനീഷ് ബാസ്റ്റിന്റെ വൈറല്‍ പോസ്റ്റിന് മറുപടിയുമായി അനസ് പാണാവള്ളി. അനസ് തനിക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിനെതിരെ നേരത്തെ ബിനീഷ് രംഗത്തെത്തിയിരുന്നു. അനസ് തന്റെ പക്കല്‍ നിന്നും കടം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഇതിനാണ് പുതിയ പോസ്റ്റില്‍ അനസ് മറുപടി നല്‍കുന്നത്. ഓട്ടോ റിക്ഷ ഡ്രെെവറായ അനസ് ജീവകാരുണ്യ പ്രവർത്തകനുമാണ്.
തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്നാണ് അനസ് പറയുന്നത്. ബിനീഷിന്റെ പക്കല്‍ നിന്നും താരം 30000 രൂപ കടം വാങ്ങിയിരുന്നു. അതില്‍ 25000 രൂപ തിരികെ നല്കി. ബാക്കിയുള്ള 5000 നല്കാന് താന്‍ അല്‍പ്പം സാവകാശം ചോദിച്ചിരുന്നുവെന്നാണ് അനസ് പറയുന്നത്.
''വളരെ പ്രയാസപ്പെട്ടും ബുദ്ധിമുട്ടിയും, സങ്കടം സഹിക്കാന്‍ വയ്യാതെയുമാണ് ഈ വിഡിയോയുമായി വരുന്നത്. രണ്ട് പെണ്മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗം എന്റെ ഓട്ടോയാണ്. ഓട്ടോ റിക്ഷ ഓടിച്ചിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാധാരണക്കാരനാണ് ഞാന്‍'' അനസ് പറയുന്നു.
''ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുകയുമാണ്. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ നാഥനാണ് ഞാന്‍. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഞാനും ബിനീഷ് ബാസ്റ്റിനും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. സൗഹൃദത്തിലുപരിയായി എന്റെ സഹോദരനെപ്പോലെയാണ് ഞാന്‍ ഇടപെട്ടിട്ടുള്ളത്'' അനസ് പറയുന്നു.
''ബിനീഷിന്റെ പോസ്റ്റ് ഞാന്‍ പത്തിരുപത് ലക്ഷം രൂപ അദ്ദേഹത്തെ പറ്റിച്ചുവെന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ കുറേ ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും വിളിച്ചു. നിജസ്ഥിതി നിങ്ങളുമായി പങ്കുവെക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും 2025 ഓഗസ്റ്റ് 16-ാം തിയ്യതി 30000 രൂപം കടം വാങ്ങിയിരുന്നു. മൂന്ന് മാസത്തെ അവധിയെത്തിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. ശരിയെന്ന് അദ്ദേഹം പറഞ്ഞു''.
''വീണ്ടും വിളിച്ചിട്ട് ആ വണ്ടി വീട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. ഓട്ടോ റിക്ഷ എന്റെ ജീവിതവും ജീവനും ഉപജീവന മാര്‍ഗവുമാണ്. അതെനിക്ക് വിഷമമുണ്ടാക്കി. എങ്കിലും അദ്ദേഹവുമായി ഞാനൊരു വാക്ക് തര്‍ക്കമുണ്ടാക്കിയിട്ടില്ല. ആ 30000 ല്‍ 25000 ഞാന്‍ തിരികെ കൊടുത്തു. ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. 5000 രൂപയ്ക്ക് വേണ്ടി എന്നെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിച്ചു. എനിക്കും എന്റെ മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി'' എന്നും അനസ് പറയുന്നു.
അനസിന് കൊടുക്കാനുള്ള ബാക്കി പണവും താന്‍ നല്‍കിയെന്നും ബിനീഷുമായി ഇനി സൗഹൃദമില്ലെന്നും അനസ് മറ്റൊരു വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനസ് പറഞ്ഞു. ബിനീഷിന്റെ ഉഡായിപ്പുകള്‍ തനിക്ക് അറിയാമെന്നും അനസ് വിഡിയോയില്‍ പറയുന്നുണ്ട്.
''ബര്‍ത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യില്‍ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോള്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാന്‍ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.'' എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞത്.
''ഞാന്‍ സുഹൃത്ത് എന്ന നിലയില്‍ സഹായിച്ചതാണ് ഞാന്‍ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാല്‍ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാന്‍ കാരണം. ആദ്യം ബാക്കി തരാന്‍ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'' എന്നും ബിനീഷ് പറഞ്ഞിരുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞിട്ടുണ്ട്. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മാറ്റി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോളിതാ അമ്മയുടെ പിറന്നാളിന് മാളവിക പങ്കുവെച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
''എന്റെ ജനനം മുതൽ ഇന്നുവരെ, ഒരു ദിവസം പോലും അമ്മയെന്ന നിലയിൽ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്നോട്ടുപോയിട്ടില്ല. അമ്മ ചെയ്ത ഓരോ ത്യാഗത്തിനും, മൗനമായി എനിക്കായി ചൊല്ലിയ ഓരോ പ്രാർത്ഥനയ്ക്കും, ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ എന്റെ കൂടെ ഉറച്ചുനിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി.
ഞാനും വാവയും കുഞ്ഞുങ്ങളായിരുന്നപ്പോൾ, അമ്മയുടെ സ്നേഹവും കരുതലും മുഴുവനായി നൽകിയാണ് ഞങ്ങളെ വളർത്തിയത്. ഇന്ന് അമ്മയാണ് ഞങ്ങളുടെ കുഞ്ഞ്. ഒരിക്കൽ അമ്മ ഞങ്ങളെ നോക്കിയ അതേ സ്നേഹത്തോടെയും കരുതലോടെയും ഇനി അമ്മയെ നോക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എത്ര വളർന്നാലും, എത്ര വയസായാലും, ഞാൻ എന്നും അമ്മയുടെ കുഞ്ഞായിരിക്കും. ഇങ്ങനെയൊരാളെ അമ്മയായി ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ജന്മദിനാശംസകൾ, അമ്മ..'', എന്നാണ് അമ്മക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മാളവികയുടെ അച്ഛൻ മരിച്ച ശേഷം താരം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു. അച്ഛനായിരുന്നു എല്ലാക്കാര്യത്തിലും തനിക്ക് താങ്ങായും തണലായും ഉണ്ടായിരുന്നതെന്നും മാളവിക പറഞ്ഞിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ നിന്ന് വിട്ടുനിന്ന ശേഷം സീരിയലിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തുകയായിരുന്നു താരം.
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 വരാൻ പോകുകയാണ്. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നറിയാനായി ഏവരും കാത്തിരിക്കുന്നുണ്ട്. റിവ്യൂവർമാരെല്ലാവരും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി സജീവമായിട്ടുണ്ട്. തതവസരത്തിൽ പ്രേക്ഷകരിൽ ആവേശം നിറച്ചു കൊണ്ട് പുതിയ ബിഗ് ബോസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.
പക്കാ ഒരു സിനിമ സ്റ്റൈലിൽ ആണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. കാറോടിച്ച് വരുന്ന മോഹൻലാൽ, വലപിടിച്ച് കിടക്കുന്ന പഴയൊരു ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കയറുന്നു. പല പുസ്തകങ്ങളും കടന്ന് അദ്ദേഹം ഒടുവിൽ ചാണക്യന്റെ അർത്ഥശാസ്ത്രം എടുക്കുന്നത് കാണാം. ശേഷം മോഹൻലാലിന്റെ നറേഷനും വരുന്നു. 'പ്രജകളുടെ സന്തോഷമാണ് രാജാവിന്റെ സന്തോഷം. അവരുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. സ്വന്തം താല്പര്യങ്ങൾക്കല്ല, പ്രജകളുടെ താല്പര്യങ്ങൾക്കാണ് രാജാവ് മുൻഗണന നൽകേണ്ടത്. ബട്ട് ഐ ആം നോട്ട് ദ കിംഗ്, ഐ ആം ദ കിംഗ് മേക്കര്‍', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
പുത്തന്‍ പ്രൊമോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഫിഫ കഴിഞ്ഞു അടുത്ത കണ്ടന്റിന് വകുപ്പായി.. അപ്പൊ എങ്ങനെയാ തുടങ്ങുകയല്ലേ, 3 മാസത്തേക്ക് കേരളം കത്താനുള്ളതായി, ബിഗ്ഗ്ബോസ് മലയാളത്തിന്റെ എല്ലാ സീസൺസ്സും എടുത്ത് നോക്കിയാൽ ഏറ്റുവും കൂടുതൽ TRP നേടിയത് BBMS -7 ആണ് അത് മറികടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും BBMS -8 കളർഫുൾ ഗ്രാൻഡ് ആവട്ടെ, ഒരു നേരമ്പോക്കിന് വകയായി, എന്തായാലും ബിബി7 trp തകർകാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു. അതേസമയം, ഇത്തവണ ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകള്‍ ഒരുമിച്ചാണ് നടക്കാന്‍ പോകുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മോനിഷ. തന്റെ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് മോനിഷ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തമിഴിലെ സെക്കന്റ് ലവ് എന്ന ഷോയിൽ മത്സരാർഥിയാണ് മോനിഷ. ഈ ഷോയിലാണ് മോനിഷ തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പറഞ്ഞത്.
"വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴാണ് അച്ഛന് മരിക്കുന്നത്. അച്ഛന് മരിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരും ഇല്ലെന്നായപ്പോള്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്റെ പ്രശ്നങ്ങള്‍ അമ്മയോട് പറഞ്ഞ് അവരെ വിഷമിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി. ആ ജീവിതത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ കാശ് മുടക്കി ഡിവോഴ്സ് വാങ്ങി.
ഞാന്‍ അങ്ങോട്ട് അയാള്‍ക്ക് കാശ് കൊടുക്കുക ആയിരുന്നു. എനിക്ക് വിവാഹത്തിന് 100 പവന് സ്വര്‍ണം ഉണ്ടായിരുന്നു. അത് കൊടുത്താലേ ഡിവോഴ്സ് നല്‍കൂ എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതിനോട് യോജിക്കാൻ കഴിയുമായിരുന്നില്ല. അവർക്ക് ഞാൻ എങ്ങനെ അത് കൊടുത്തിട്ട് വരും?. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ ഡിവോഴ്സ് ആയ സമയമാണ്.
ഡിവോഴ്സ് ആയ ദിവസം ജഡ്ജും മുന്‍ ഭര്‍ത്താവും ഞാനും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വളരെ സന്തോഷത്തോടെ ഞാൻ സൈന്‍ ചെയ്യുന്നത് കണ്ട ജഡ്ജി എന്നോട് ചോദിച്ചത് എന്താണ് ഇത്ര സന്തോഷം എന്നാണ്. അത്രയും സ്ട്രെസ് ആയ ജീവിതത്തില്‍ നിന്നും പുറത്തുവന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.
വഴക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അയാള്‍ എന്നും കാത്തിരിക്കുമായിരുന്നു. അതിന് വേണ്ടി വളരെ മോശമായൊരു കാര്യം അയാള്‍ ചെയ്തു. ഞാന്‍ വസ്ത്രം മാറ്റുന്നതും സ്വകാര്യ നിമിഷങ്ങളും ഫോട്ടോ എടുത്ത് വച്ചു. അത് സുഹൃത്തിന് അയച്ചു കൊടുത്തു. ആ സുഹൃത്ത് എന്നെ വിളിച്ച് ഇത് പറയുമ്പോള്‍ ഞാന്‍ ഷോക്കായി പോയി.
അയാള്‍ അത്രയും നീചമായ കാര്യം ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, അതിന് ശേഷം അയാളുടെ മേലുള്ള എല്ലാ വിശ്വാസവും എനിക്ക് നഷ്ടമായി. ഉറങ്ങുമ്പോള്‍ അയാള്‍ ഫോട്ടോ എടുക്കുമോ എന്നെല്ലാമുള്ള ചിന്തയിലായി പോയി. മറ്റുള്ളവരെ വിശ്വാസിക്കാൻ പറ്റാതായി".- മോനിഷ പറഞ്ഞു.
അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.
രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
"ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.
എനിക്കുവേണ്ടി ഒരുപാട് പേര് പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.
അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.
കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന് പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.
മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർഗമാണ്. എനിക്ക് വേറെ വഴിയില്ല.
ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.
എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക".- രേണു പറഞ്ഞു. "കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല".- രേണുവിന്റെ സഹോദരി പറഞ്ഞു.
BUSINESS
ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വൈകാതെ സേവനം ആരംഭിക്കുമെന്ന് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സേവനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ 'ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്' അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കും.
ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ 'ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്' പ്ലാറ്റ്ഫോമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം. പുതിയ പ്ലാറ്റ്ഫോമിന്റെ പേരോ ഏത് നഗരത്തിലായിരിക്കും ആദ്യം തുടങ്ങുകയെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചെലവ് കുറയ്ക്കുക എന്നത് മാത്രമല്ല, വിപുലമായ റെസ്റ്റോറന്റ് ശ്രേണി, കൃത്യതയുള്ള സേവനം, വേഗത്തിലുള്ള ഡെലിവറി, ലളിതമായ ഓര്‍ഡറിങ് അനുഭവം എന്നിവ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പുതിയതും മികച്ചതുമായ അനുഭവം നല്കാന് സാധിക്കുമെന്ന് ഉറപ്പുള്ള മേഖലകളിലേക്ക് മാത്രമേ ഫ്ളിപ്കാര്‍ട്ട് പ്രവേശിക്കാറുള്ളൂവെന്നും, മറ്റ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഭൂരിഭാഗം റെസ്റ്റോറന്റുകളും തങ്ങളുടെ പ്ലാറ്റ്ഫോമിലും ലഭ്യമാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കോർപ്പറേറ്റ് ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. ഒരു പാദത്തിൽ (മൂന്ന് മാസം) 100 ബില്യൺ ഡോളറിലധികം അറ്റാദായം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടമാണ് ആൽഫബെറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ജൂലൈ 22ന് പുറത്തുവിട്ട രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനിയുടെ അസാധാരണ പ്രകടനം വ്യക്തമാകുന്നത്.
റിപ്പോർട്ട് പ്രകാരം, രണ്ടാം പാദത്തിൽ ആൽഫബെറ്റ് 112.1 ബില്യൺ ഡോളർ (ഏകദേശം 10,000 കോടി ഡോളറിലധികം) അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം നാല് മടങ്ങ് വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്.
മൂന്ന് മാസത്തെ ലാഭം 459 വൻകിട കമ്പനികളുടെ വാർഷിക വരുമാനത്തേക്കാൾ കൂടുതൽ
ആൽഫബെറ്റിന്റെ മൂന്ന് മാസത്തെ ഈ വരുമാനം അമേരിക്കയിലെ മികച്ച വരുമാനം നേടുന്ന 500 കമ്പനികളുടെ പട്ടികയായ ഫോർച്യൂൺ 500 ലെ 459 കമ്പനികൾക്ക് ഒരു വർഷം ലഭിക്കുന്ന മൊത്തം വരുമാനത്തേക്കാൾ കൂടുതലാണെന്ന് ഫോർച്യൂൺ മാഗസിൻ റിപ്പോർട്ട് ചെയ്തു.
കമ്പനിയുടെ മൊത്തം വരുമാനം ഒരു വർഷം മുൻപത്തേതിനെ അപേക്ഷിച്ച് 24 ശതമാനം ഉയർന്ന് 119.8 ബില്യൺ ഡോളറിലെത്തി. ഇതിന് പ്രധാന കാരണം ഗൂഗിൾ ക്ലൗഡ് ബിസിനസിലുണ്ടായ വൻ വളർച്ചയാണ്. ഗൂഗിൾ ക്ലൗഡിന്റെ വരുമാനത്തിൽ മാത്രം 82 ശതമാനം വർധന രേഖപ്പെടുത്തി.
എഐ നിക്ഷേപങ്ങൾ നൽകിയ വൻ നേട്ടം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളും ആൽഫബെറ്റിന്റെ റെക്കോർഡ് പ്രകടനത്തിന് കരുത്തായി. എഐ സ്ഥാപനമായ ആന്ത്രോപിക്, ഇലോൺ മസ്കിന്റെ സ്പേസ്എക്സ് എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള മൂല്യവർധനയും കമ്പനിക്ക് വലിയ നേട്ടമായി.
വരുമാന കണക്കുകൾ ആൽഫബെറ്റിന്റെ എഐ തന്ത്രം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വ്യക്തമാക്കി.
ആന്ത്രോപിക്കിലും സ്പേസ്എക്സിലും നിക്ഷേപ നേട്ടം
2023ൽ ആൽഫബെറ്റ് ആന്ത്രോപിക്കിൽ 300 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. പിന്നീട് ഈ നിക്ഷേപത്തിന്റെ മൂല്യം ഗണ്യമായി ഉയർന്നു. ഇരു കമ്പനികൾക്കും തമ്മിൽ ക്ലൗഡ് പങ്കാളിത്തവുമുണ്ട്. ഗൂഗിൾ ക്ലൗഡിൽ നിന്ന് വലിയ തോതിൽ കമ്പ്യൂട്ടിങ് ശേഷി വാങ്ങാൻ ആന്ത്രോപിക് കരാറിലേർപ്പെട്ടതും ക്ലൗഡ് ബിസിനസിന്റെ വളർച്ചയ്ക്ക് സഹായകമായി.
അതേസമയം, സ്പേസ്എക്സിൽ ഏകദേശം 6 ശതമാനം ഓഹരി പങ്കാളിത്തം ആൽഫബെറ്റിനുണ്ടെന്നാണ് റിപ്പോർട്ട്. ഈ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം കമ്പനിയുടെ നിക്ഷേപ പോർട്ട്ഫോളിയോയെ കൂടുതൽ ശക്തമാക്കി. കൃത്രിമ ബുദ്ധി, ക്ലൗഡ് സാങ്കേതികവിദ്യ, ഭാവി ബഹിരാകാശ നിക്ഷേപങ്ങൾ എന്നിവയിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് ആൽഫബെറ്റിനെ പുതിയ സാമ്പത്തിക ഉയരങ്ങളിലെത്തിച്ചത്.
യുദ്ധവിമാനങ്ങളും മിസൈലുകളും മാത്രമല്ല, ഭാവിയിലെ പ്രതിരോധ ശേഷിയെ നിർണയിക്കുക പുതിയ തലമുറ ഗതാഗത സാങ്കേതികവിദ്യകളായിരിക്കും. അതിർത്തികളിൽ അതിവേഗ സഹായം എത്തിക്കാനും, ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ സൈനിക നീക്കങ്ങൾ എളുപ്പമാക്കാനും കഴിയുന്ന വമ്പൻ എയർ ഷിപ്പുകളുടെ നിർമാണത്തിലേക്ക് ഇന്ത്യ ചുവടുവയ്ക്കുകയാണ്. ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഭാവി മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് പ്രമുഖ വ്യവസായ സ്ഥാപനമായ ഭാരത് ഫോർജ് പുതിയൊരു നിർണായക നീക്കത്തിന് തുടക്കമിട്ടു. ഫ്രഞ്ച്-കനേഡിയൻ എയ്റോസ്പേസ് കമ്പനിയായ ഫ്ലൈയിങ് വെയിൽസുമായി തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെയാണ് പുതിയ പദ്ധതിക്ക് തുടക്കമാകുന്നത്.
യുകെയിൽ നടന്ന ഫാർൺബറോ ഇന്റർനാഷണൽ എയർ ഷോയിൽ വച്ചാണ് നിർണായക കരാർ ഒപ്പുവച്ചത്. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് കരുത്ത് പകരുന്ന രീതിയിൽ, അത്യാധുനിക എയർ ഷിപ്പുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന ലക്ഷ്യം.
കരാർ പ്രകാരം, പ്രതിരോധ ആവശ്യങ്ങൾക്കായുള്ള എയർ ഷിപ്പുകളുടെ രൂപകൽപന, വികസനം, നിർമാണം എന്നിവയിൽ ഭാരത് ഫോർജിന്റെ എയ്റോസ്പേസ് വിഭാഗവും ഫ്ലൈയിങ് വെയിൽസും ഒരുമിച്ച് പ്രവർത്തിക്കും. ഇതിലൂടെ ഇന്ത്യയുടെ എയ്റോസ്പേസ് മേഖലയെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ആഗോള തലത്തിൽ മത്സരക്ഷമമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഫ്ലൈയിങ് വെയിൽസിന്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് എൽസിഎ60ടി (LCA60T) എയർ ഷിപ്പ്. ഒറ്റയടിക്ക് 60 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ വമ്പൻ എയർ ഷിപ്പുകളാണ് ഇന്ത്യയിൽ നിർമിക്കാൻ ലക്ഷ്യമിടുന്നത്.
പരമ്പരാഗത വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹെലികോപ്റ്ററുകളെപ്പോലെ ലംബമായി പറന്നുയരാനും സുരക്ഷിതമായി ഇറങ്ങാനും എൽസിഎ60ടിക്ക് കഴിയും. ഹൈബ്രിഡ്-ഇലക്ട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
വലിയ റൺവേകളോ വിപുലമായ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമില്ല എന്നതാണ് ഈ എയർ ഷിപ്പുകളുടെ പ്രധാന പ്രത്യേകത. അതിനാൽ തന്നെ പർവതപ്രദേശങ്ങൾ, അതിർത്തി മേഖലകൾ, എത്തിപ്പെടാൻ പ്രയാസമുള്ള വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവയ്ക്ക് വലിയ സാധ്യതകളുണ്ട്.
അതിർത്തി മേഖലകളിലേക്ക് സൈനികർക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുന്നതിൽ എൽസിഎ60ടി നിർണായക പങ്കുവഹിക്കും. വലിപ്പമേറിയ സൈനിക ഉപകരണങ്ങളുടെ ഗതാഗതം, ദീർഘദൂര നിരീക്ഷണം, ആശയവിനിമയ സംവിധാനങ്ങളുടെ ഏകോപനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗപ്പെടുത്താനാകും.
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും ഈ എയർ ഷിപ്പുകൾ വലിയ സഹായമാകും. റോഡോ റൺവേയോ ഇല്ലാത്ത പ്രദേശങ്ങളിൽ പോലും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഇവയുടെ പ്രധാന നേട്ടം.
പുതിയ പദ്ധതിയിലൂടെ ഉയർന്ന സാങ്കേതികവിദ്യ ആവശ്യമായ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കൂടാതെ, രാജ്യത്തെ എയ്റോസ്പേസ് വിതരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനും ഭാവിയിൽ ഇത്തരം സാങ്കേതികവിദ്യകൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ തുറക്കാനും ഈ കൂട്ടുകെട്ട് സഹായിക്കും.
HEALTH
രാവിലെ ഒരു കട്ടൻ കാപ്പി പതിവുള്ളവരാണോ നിങ്ങൾ? ഉറക്കച്ചടവു മാറ്റി, ഉന്മേഷം കിട്ടാൻ കാപ്പി നല്ലൊരു തിരഞ്ഞെടുപ്പാണ്. വെറും ഉന്മേഷത്തിന് മാത്രമല്ല, തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തത്തിനും കട്ടൻ കാപ്പി നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിലെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രകൃതിദത്ത ഉത്തേജകമാണ്.
തലച്ചോറിനെ ക്ഷീണിപ്പിക്കാൻ കാരണമാകുന്ന 'അഡിനോസിൻ' എന്ന രാസവസ്തുവിനെ തടയാൻ കഫീൻ സഹായിക്കും. ശരിയായ അളവിൽ കുടിക്കുമ്പോൾ ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ (Chlorogenic acid) തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കുന്നു. ദീർഘകാല തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഇവയ്ക്ക് പങ്കുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ നല്ല ഹോർമോണുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാൻ കാപ്പി സഹായിക്കും.
ഇന്ന് കാപ്പി പല വെറൈറ്റിയില്‍ ലഭ്യമാണെങ്കിലും കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്സിന് നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ അല്പം കറുവപ്പട്ട ചേര്‍ക്കാം. 400 മില്ലിഗ്രാം കഫീനിൽ താഴെ (ഏകദേശം 3–4 കപ്പ് സാധാരണ ബ്ലാക്ക് കോഫി) സുരക്ഷിതമാണെന്നാണ് പല ആരോഗ്യസംഘടനകളും നിർദേശിക്കുന്നത്. എന്നാൽ ഇത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടും.
എപ്പോൾ കാപ്പി കുടിക്കാം?
രാവിലെ എഴുന്നേറ്റതിന് ശേഷം
ജോലിക്ക് മുമ്പ് അല്ലെങ്കിൽ പഠനം ആരംഭിക്കുന്നതിന് മുമ്പ്
ഉച്ചയ്ക്ക് മുമ്പുള്ള സമയത്ത്
വ്യായാമത്തിന് 30–60 മിനിറ്റ് മുമ്പ്
രാത്രിയോ വൈകുന്നേരമോ കോഫി കുടിക്കുന്നത് ചിലരിൽ ഉറക്കത്തെ ബാധിക്കാം. ഉറക്കക്കുറവ് ദീർഘകാലത്ത് ഓർമ്മശക്തിയെയും തലച്ചോറിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന് 6–8 മണിക്കൂർ മുമ്പ് കഫീൻ ഒഴിവാക്കുന്നതാണ് നല്ലത്.
PRAVASI VARTHAKAL

